കുട്ടികൾക്ക് സ്വന്തം ചെലവിൽ പാർക്കൊരുക്കി അദ്ധ്യാപകൻ

 

മഞ്ചേരി: ’നന്നായി പഠിച്ച് മാർക്ക് വാങ്ങിയാൽ നല്ലൊരു പാർക്ക് ഞാനുണ്ടാക്കി തരാം’.
പുൽപ്പറ്റ തോട്ടേക്കാട് എ.യു.പി. സ്‌കൂളിലെ അദ്ധ്യാപകൻ കെ.സി.അബ്ദുനാസിർ ക്ലാസ് മുറിയിൽ വച്ച് കുട്ടികളോട് വെറും വാക്ക് പറഞ്ഞതായിരുന്നില്ല. അവർ നന്നായി പഠിച്ചു. അദ്ധ്യാപകൻ വാക്ക് പാലിച്ചു. രണ്ടര ലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവിട്ട് ഒന്നാന്തരമൊരു പാർക്ക് കുട്ടികൾക്കായി നിർമ്മിച്ചു നൽകിയിരിക്കുകയാണ് അരീക്കോട് കുനിയിൽ സ്വദേശിയായ ഈ അദ്ധ്യാപകൻ

കെ.സി.അബ്ദുനാസിർ 

ഒന്നര പതിറ്റാണ്ടായി താൻ ജോലി ചെയ്യുന്ന വിദ്യാലയമുറ്റത്ത് കുട്ടികളുടെ ആഗ്രഹപ്രകാരമുള്ള പാർക്ക് ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബ്ദുനാസിർ പറഞ്ഞു.
പാർക്കിൽ സീസോ, ഊഞ്ഞാൽ, സർക്കുലാർ സ്വിംഗ്, കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സ്ലൈഡുകൾ എന്നിവയുണ്ട്.മതിലുകളിൽ ടോം ആൻഡ് ജെറിയുടെയും മിക്കി മൗസിന്റെയും മറ്റും ചിത്രങ്ങൾ വരച്ചും തണൽ വൃക്ഷച്ചുവട്ടിൽ ഇരിപ്പിടങ്ങളൊരുക്കിയും മനോഹരമാക്കിയിട്ടുണ്ട്.
ചുറ്റിലും പൂന്തോട്ടമൊരുക്കാൻ സഹപ്രവർത്തകർ അലങ്കാരച്ചെടികളു
മെത്തിച്ചു നൽകി. അദ്ധ്യാപകരായ അജ്മൽ റോഷൻ, എസ്.ജി. സൗരവ്, കെ.വി.ഉണ്ണിക്കൃഷ്ണൻ,
പി. സാലിഹ്, ജംഷിദ് ഷാൻ, മുഹമ്മദ് ഇംസിബ്, പി.ഉണ്ണിക്കൃഷ്ണൻ, രേഷ്മ എബ്രഹാം, മാനേജർ ഇ.അബ്ദു സലാം ഹാജി എന്നിവർ നിർമ്മാണത്തിന് പിന്തുണ നൽകി. സ്‌കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *