കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു…
കല്പറ്റ: വയനാട് കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു വീണു. ആളപായമില്ല. കല്പറ്റ ബസ് സ്റ്റാന്‍റിന് സമീപം പൊളിക്കാനായിവെച്ച പഴയ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയാണ് തകർന്നു
Read morekerala-news
കല്പറ്റ: വയനാട് കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു വീണു. ആളപായമില്ല. കല്പറ്റ ബസ് സ്റ്റാന്‍റിന് സമീപം പൊളിക്കാനായിവെച്ച പഴയ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയാണ് തകർന്നു
Read moreസംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35
Read moreസംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്.
Read moreമുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡിൽ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read moreവയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി.മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്.
Read moreവയനാട്: മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ചെറിയകുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ തയ്യാറാണെന്ന അഭ്യർഥനക്ക് പിന്നാലെ സമാന അഭ്യർഥനയുമായി മറ്റൊരു കുടുംബം കൂടി രംഗത്ത്. ഇടുക്കി സ്വദേശിയായ
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്താമകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01-08-2024) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്,
Read moreവയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.Collector
Read moreവയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം
Read moreവയനാട്: ഒരു രാത്രികൊണ്ട് ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മരണ നിരക്ക് ഉയർന്നുകൊണ്ടിരിക്കെതന്നെ കാണാതായവരും ഉറ്റവരെ നഷ്ടമായവരും വേറെ.
Read more